Tuesday 3 April 2012

"സാമുദായിക സന്തുലനം എന്ന ഭൂതം "

"സാമുദായിക സന്തുലനം എന്ന ഭൂതം "













കേരള രാഷ്ട്രീയത്തില്‍ ലീഗ് അഞ്ചാം മന്ത്രിയെ ആവശ്യപ്പെട്ടതോടെ ഉടലെടുത്ത  "സാമുദായിക സന്തുലനം" എന്ന പ്രശ്നം മഞ്ഞളാം കുഴി അലി മുതല്‍ ,കല്ല്‌ മുള്ള് കാഞ്ഞിരക്കുട്ടി മുതല്‍  മുള്ള്-മുരട്‌ മൂര്‍ഖന്‍ പാമ്പ് വരെയുള്ള   കേരളത്തിലെ എല്ലാ സാമുദായിക നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും പിടി കൂടിയ ഭൂതമായിരിക്കുന്നു..പണ്ട് മാര്‍ക്സ് പറഞ്ഞ പോലെ ," യൂറോപ്പിനെ ഒരു ഭൂതം പിടി കൂടിയിരിക്കുന്നു.കമ്മ്യൂണിസം എന്ന ഭൂതം"...അതെ ..കേരളത്തെ ഒരു ഭൂതം 
പിടി കൂടിയിരിക്കുന്നു." സാമുദായിക സന്തുലനം എന്ന ഭൂതം".ആ ഭൂതത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സമസ്ത കേരള നായെന്മാരുടെ ആസ്ഥാനമായ  പെരുന്നയിലേക്ക് വിളിച്ചു രമേശ്‌ ചെന്നിത്തലക്ക് പറയാമായിരുന്നു.."ആര്‍ക്കും ഇവിടെ അഞ്ചാം മന്ത്രിയെ നല്‍കില്ല എന്ന്".ആ ഭൂതത്തിന്റെ ആദ്യത്തെ അലകുകള്‍ തുറന്നു വിട്ടത് മതേതര പാര്‍ട്ടി പി.ബി.അംഗം കോടിയേരി 
ആയിരുന്നു.പിന്നെ തനിക്കു മന്ത്രി സ്ഥാനം കിട്ടുമ്പോള്‍ തീരുന്ന സന്തുലനം സ്റ്റോക്ക്‌ ഉള്ള കെ.മുരളീധരന്‍ എന്ന കോണ്‍ഗ്രസുകാരന്‍.പിന്നെ അവസരവാദം സൗകര്യം പോലെ എടുത്തുപയോഗിക്കുന്ന സന്തുലന നേതാവ് വി.എസ്.അച്ചുതാനന്തന്‍..സാമുദായിക സന്തുലന സിദ്ധാന്തത്തെ കുറിച്ച് ആധികാരികമായറിയുന്ന ആള്‍.തന്റെ മന്ത്രി സഭയില്‍ അദ്ദേഹം 28 ശതമാനം ജന്സന്ഖ്യയുള്ള ഒരു വിഭാഗത്തിന് രണ്ടു മന്ത്രിമാരെ നല്‍കി..അങ്ങനെ അദ്ധേഹത്തിന്റെ അഞ്ചു വര്‍ഷ കാലത്ത് സന്തുലിതത്വം 
വി.എസ്.കാത്തു സൂക്ഷിച്ചു.പിന്നെ പരാതിയുള്ളത് സുകുമാരന്‍ നായര്‍ക്കു.അങ്ങേരാവട്ടെ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന "സമ ദൂരം ശരി ദൂരം "എന്ന സന്തുലിതത്വ സിദ്ധാന്തത്തിന്റെ പ്രയോക്താവ്..സാമുദായിക സന്തുലിതത്വ ഭൂതത്തിന്റെ ആശാന്മാരായ ഇവരാണോ കേരളത്തിലെ ബഹുസ്വര സമൂഹത്തിന്റെ ശരി ദൂരം തീരുമാനിക്കുന്നത്.ഒരിക്കലുമല്ല..അത് പ്രബുദ്ധരായ -മതേതര ബോധമുള്ള -അവസരവാടികളല്ലാത്ത മലയാളികള്‍ തന്നെയായിരിക്കും.വട്ടിയൂര്‍ക്കാവില്‍ മുരളി ജയിച്ചതും,തലശ്ശേരിയില്‍ കോടിയേരി ജയിച്ചതും,മലമ്പുഴയില്‍ വി.എസ് ജയിച്ചതും നിങ്ങള്‍ പറഞ്ഞ സാമുദായിക സന്തുലന ഭൂതം വഴിയല്ല. മറിച്ച്‌ മലയാളികളുടെ തികഞ്ഞ മതേതര -ബഹുസ്വര ബോധം കൊണ്ട് തന്നെയാണ്..ആ ബോധത്തെ ഒരവസരവാദ രാഷ്ട്രീയക്കാരനും മുന്പില്‍ മലയാളി അടിയറ വെക്കില്ല.       

വി.എസിന്റെ അബദ്ധങ്ങള്‍ പാരയാകുമ്പോള്‍ .....

വി.എസിന്റെ അബദ്ധങ്ങള്‍ പാരയാകുമ്പോള്‍ 


പ്രതിപക്ഷ നേതാവായും, മുഖ്യമന്ത്രിയായും നില്‍ക്കെ കേരളത്തിലെ മാധ്യമങ്ങള്‍ വളര്‍ത്തി വലുതാക്കിയ വി.എസ് ഇപ്പോള്‍ പറയുന്നതെന്തും പാര്‍ട്ടിക്കും ഇടതു മുന്നണിക്കും പാര.പാര്‍ട്ടിയിലെ മുതലാളിത്ത നിലപാടുകള്‍ക്കെതിരെ വി.എസ് നടത്തിയ ഒളി യുദ്ധങ്ങള്‍ മാധ്യമ പിന്തുണയോടെ ജന പ്രീതിയാര്‍ജിച്ചപ്പോള്‍ സാക്ഷാല്‍ 
പിണറായി തന്നെ കേരളത്തില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഒരു "മാധ്യമ സിണ്ടികേട്ട്‌"ഉണ്ടെന്നു തുറന്നടിച്ചു.എന്നാല്‍ മുഖ്യമന്ത്രിയായിരിക്കെ വി.എസ് നടത്തിയ മുതലാളിമാര്‍ക്കനുകൂലമായ ഡാറ്റ സെന്റെര്‍ കൈമാറ്റവും,ആറന്മുള സ്വകാര്യ വിമാനത്താവള ത്തിനു ചെയ്ത വഴിവിട്ട സഹായവും, സ്വന്തം ബന്ധുവിന് സര്‍ക്കാര്‍ 
ഭൂമി സൌജന്ന്യമായി നല്കിയതും വി.എസി.ന്റെ ബഹു ജന പിന്തുണ കുറയ്ക്കാനും കെട്ടി ഘോഷിക്കപ്പെട്ട ഇമേജ് തകര്‍ക്കുന്നതിനും കാരണമായി.മാത്രമല്ല സി.എം.ആയതിനു ശേഷം പ്രതിപക്ഷ നേതാവയപ്പോള്‍   വായില്‍ നിന്ന് പറയുന്നതെന്തും പാര്‍ട്ടിക്കും മുന്നണിക്കും പാരയാകുന്ന വിഷമ ഘട്ടത്തിലാണ് പാവം വി.എസ്.ഇപ്പോഴുള്ളത്..വി.എസ്.തിളങ്ങി നിന്ന സമയത്ത് കോണ്‍ഗ്രസ്‌ അദ്ധേഹത്തെ ഭയപ്പെട്ടിരുന്നെങ്കിലും മലബാറിലെ യു,.ഡി.എഫു മുന്നണി കൂട്ടാളി ലീഗിന് വി.എസിന്റെ പഴയ പ്രസ്താവനകള്‍  ചാകര തന്നെയായിരുന്നു.മലപ്പുറംകാര്‍   കോപ്പി അടിച്ചാണ് പരീക്ഷ ജയിക്കുന്നതെന്നും,കേരളത്തെ ഒരു മുസ്ലിം ഭൂരിപക്ഷ 
സംസ്ഥാനമാക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നെന്നുമുള്ള വി.എസിന്റെ പഴയ വിഡ്ഢിത്തങ്ങള്‍ തന്നെ ലീഗിന് വി.എസിനെ ഒട്ടും ഭയക്കാതിരിക്കാനുള്ള ഉത്തേജക മരുന്നുകളായിരുന്നു. പിറവത് രണ്ടു മുന്നണികളും തമ്മിലുള്ള മത്സരം കൊടുംബിരികൊണ്ടാപ്പോള്‍ സിന്ധു ജോയിക്കെതിരെ നടത്തിയ അഭിസാരിക പ്രയോഗം മാത്രമല്ല വി.എസിന്റെ സമീപ കാല വിഡ്ഢിത്തങ്ങള്‍..തന്റെ ഇമേജ് മൂര്ധന്ന്യതിലെതിയ സമയത്ത് നഷ്ടപ്പെട്ട പി.ബി.സ്ഥാനം തകര്‍ന്നടിഞ്ഞ ഇമേജ് ഉള്ളപ്പോള്‍ തിരിച്ചു കിട്ടുക എന്നത് ചരിത്രത്തിന്റെ വിരോധാഭാസമായിരിക്കാം."ഇപ്പോള്‍ ലീഗാണ് കേരളം ഭരിക്കുന്നതെന്നുള്ള "വി.എസിന്റെ പ്രസ്താവനയും പാര്‍ട്ടിയെയും ഇടതു മുന്നണിയെയും  തിരിഞ്ഞു കുത്തുന്നു.കഴിഞ്ഞ 10 മാസം  കൊട്നു ഉമ്മന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ ഭരണ നേട്ടങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷ എല്‍.ഡി.എഫു സര്‍ക്കാരിനേക്കാള്‍ മെച്ചവും വേഗത്തിലുമായിരുന്നു എന്നുള്ളത് സി.പി.എം നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുമ്പോള്‍ ആ നേട്ടം മുഴുവന്‍ വി.എസ്.ലീഗിന്റെ തലയില്‍ കയറ്റി വെച്ചിരിക്കുന്നു.മാത്രമല്ല അഞ്ചാം മന്ത്രിയെക്കുറിച്ച് വി.എസ്.നടത്തിയ സാമുദായിക സന്തുലന വാദവും സി.പി.എമ്മിന് തിരിച്ചടിയായി.കഴിഞ്ഞ എല്‍.ഡി.എഫു സര്‍ക്കാരില്‍ വെറും രണ്ടു മുസ്ലിം മന്ത്രിമാരാണ് 28 ശതമാനം  ജനസന്ഖ്യയുള്ള മുസ്ലിം സമുദായത്തില്‍ ഉണ്ടായിരുന്നുള്ളൂ എന്നത് പാര്‍ട്ടിക്കും ഇടതു മുന്നണിക്കും സാമുദായിക സന്തുലനത്തെ കുറിച്ച് പഠിക്കാന്‍ അവസരം നല്‍കി.ആ സമയത്തൊന്നും ഒരൊറ്റ മുസ്ലിം സങ്ങടനയും സാമുദായിക സന്തുലനത്തെ കുറിച്ച് പറയാതിരുന്നത് വി.എസിനെക്കളും മതേതര ബോധമുള്ളവരാണ് ആ സമുദായത്തില്‍ ഉള്ളതെന്ന ഒരു ചിന്തയെങ്കിലും കേരളീയ സമൂഹത്തിനു നല്‍കാനായി.
പിറവത്തെ പരാജയത്തിനു മുഖ്യ കാരണം തന്റെ പ്രസ്ഥാവനയനെന്നു മനസ്സിലാക്കിയ വി.എസ് നെയ്യാറ്റിന്‍ കരയില്‍ നാല് ബി.ജെ.പി വോട്ടു കിട്ടാനാണോ സാമുദായിക സന്തുലന വാദത്തെ കുറിച്ച് 
വ്യാഖ്യാനം നടത്തിയതെന്ന് കരുതേണ്ടിയിരിക്കുന്നു..ഇത് കൊണ്ടൊന്നും കേരളത്തിലെ മതേതര ബോധതെയോ, ബഹുസ്വരതയെയോ ഒരു അവസര വാദികള്‍ക്കും തകര്‍ക്കാനാവില്ല.ലീഗ് 20 സീറ്റ് നേടിയതും, മലമ്പുഴയില്‍ വി.എസ്.ജയിച്ചതും,തലശ്ശേരിയില്‍ കോടിയേരി ജയിച്ചതും, വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരന്‍ ജയിച്ചതും കേരളത്തിലെ മതേത ബഹുസ്വര സമൂഹത്തിന്റെ ഉയര്‍ന്ന രാഷ്ട്രീയ-സാമൂഹ്യ ബോധം കൊണ്ട് തന്നെയാണ്.അല്ലെങ്കില്‍ ബ്രിട്ടിഷ് പട്ടാളത്തിന്റെ തോക്കിന്‍ കുഴലുകള്‍ക്ക്‌ പോലും തകര്‍ക്കാന്‍ കഴിയാത്ത കേരളത്തിലെ മതേതര ബോധത്തെ അവസരവാദ രാഷ്ട്രീയക്കാര്‍ക്ക് അമ്മാനമാടാന്‍ കേരളീയ മനസ്സാക്ഷി സമ്മതിക്കില്ല.  

Saturday 3 March 2012

വിളപ്പില്‍ ശാല മാലിന്ന്യ കൂമ്പാരത്തിലെ രണ്ടു ജഡങ്ങളും.പോലിസ് കസ്ടടിയില്‍ ..


വിളപ്പില്‍ ശാല മാലിന്ന്യ കൂമ്പാരത്തിലെ  രണ്ടു 
ജഡങ്ങളും.പോലിസ് കസ്ടടിയില്‍ ......
...........








രാവിലെ 8  മണിക്ക് പത്രം നോക്കുന്ന നേരത്താണ് 11 .30 നു  കോഴിക്കോട് എത്തേണ്ട കാര്യം ഓര്‍മ്മ വന്നത്.
വളരെ വേഗത്തില്‍ ഒരുങ്ങി അരീക്കോട് നിന്നും ബസില്‍ കയറി ബേബി ഹോസ്പിറ്റല്‍ ജങ്ങ്ഷനില്‍ ഇറങ്ങി.അപ്പോഴേക്കും 
11 .30 ആയിരുന്നു.അവിടെ നിന്നും മുന്നില്‍ കണ്ട ഓട്ടോ കൈ കാണിച്ചു നേരെ അരയിടത്ത്പാലത്തേക്ക്..ഓട്ടോക്കാരന്‍ 
മീറ്റെര്‍ ഓണ്‍ ചെയ്യാത്ത കാര്യം ഇറങ്ങുമ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്.2 കിലോമീറ്റര്‍ ഓട്ടത്തിന് അമ്പതു രൂപ..കോഴിക്കോട്ടുകാരും 
അറവു തുടങ്ങിയോ എന്നേ: ഓട്ടോ ഡ്രൈവേരോട് ആ നേരത്ത് ചോദിക്കാന്‍ തോന്നിയുള്ളൂ. നേരെ കാണേണ്ട ഡോക്ടറെ  തിരക്കി 
ആശുപത്രി ഓ.പിയില്‍..ഡോക്ടര്‍ ഇപ്പോള്‍ ഇറങ്ങിയെന്നു രിസെപ്ഷനിലെ കൊച്ച്..ഇനി നാല് മണിക്കേ ഡോക്ടര്‍ വരുള്ളൂവെന്നും 
കൊച്ച് അറിയിച്ചു...നേരം 12 .15 ..എന്റെ ദൈവമേ...ഈ കോഴിക്കട്ടങ്ങാടിയില്‍ ഈ ചൂട് കാലത്ത് നാല് മണി വരെ എങ്ങനെ 
നില്‍ക്കും? സുഹൃത്തിനെ വിളിച്ചപ്പോള്‍ പരിഹാര നിര്‍ദേശം> ഒരു മണിക്കുള്ള സിനിമ കാണുക.കറക്റ്റ് നാല് മണിക്ക് തിരിച്ചെത്താം
നേരത്തെ ഓട്ടോക്കാരന്റെ  അറവു ഓര്‍ത്തു ഓട്ടോക്ക് നിന്നില്ല.അഞ്ചു രൂപ കൊടുത്തു ബസില്‍ കയറി നഗരത്തില്‍..തിയേറ്ററില്‍ നിന്നും 
സിനിമ കണ്ടിട്ട് വര്‍ഷങ്ങളായി....ഒരു മണിക്ക് സിനിമ കാണിക്കുന്ന കോട്ട കോഴിക്കോട് കൈരളി+ശ്രീ എന്നാ ഇരട്ട തിയേറ്ററില്‍ മാത്രമേയുള്ളൂ.
അവിടെ പോയപ്പോള്‍ കൈരളിയില്‍ സിനിമ>"തത്സമയം ഒരു പെണ്‍കുട്ടി" ശ്രീയില്‍ നോക്കിയപ്പോള്‍ >"ഈ അടുത്ത കാലത്ത്" ഇത് സിനിമയുടെ 
പേര് തന്നെയാണോ എന്ന് അടുത്തുള്ള ഒരു ചെറുപ്പക്കാരനോട് ചോദിച്ചു.. പോസ്റ്റെറില്‍ നോക്കാന്‍ ചെറുപ്പക്കാരന്റെ ഉപദേശം..പോസ്റ്റെറില്‍ നോക്കിയപ്പോള്‍ ഒന്നില്‍ ഇന്ദ്രജിത്തിന്റെ ചിത്രം.അങ്ങനെ അമ്പതു രൂപ ടിക്കറ്റെടുത്ത് വെറും 300 സീറ്റുള്ള  ശ്രീ തിയേറ്ററില്‍ കയറി.സിനിമയുടെ പേര്..>"ഈ അടുത്ത കാലത്ത്"
ആദ്യത്തെ സീന്‍ തന്നെ തിരുവനന്തപുരം നഗരത്തിലെ മാലിന്ന്യങ്ങള്‍ തട്ടുന്ന  വിളപ്പില്‍ ശാല എന്ന പാവം ഗ്രമാവാസികളിലെ ഒരുത്തന്‍ ആ ചവറുകളില്‍ നിന്നും 
പ്ലാസ്റ്റിക്‌ സാമഗ്രികള്‍ പെറുക്കി ചെറിയ കളിപ്പാട്ടങ്ങലുണ്ടാക്കി ജീവിക്കുന്ന പാവം നായകന്‍...ഭാര്യയും രണ്ടു കുട്ടികളുമുണ്ട്..നിത്യ രോഗിയായ അമ്മയും.
ഈ സമയത്ത് തന്നെ നഗരത്തില്‍ ഒറ്റയ്ക്ക് വൃദ്ധര്‍ മാത്രം താമസിക്കുന്ന  വീടുകളില്‍ കയറി രണ്ടു കൊലപാതകങ്ങള്‍....അതിനിടയില്‍ നേരത്തെ വട്ടി പലിശക്ക് 
അമ്മയുടെ ചികിത്സക്ക് പണം കടം വാങ്ങിയ നായകന് ഗുണ്ടകളുടെ ഭീഷണിയും..അമ്മയുടെ ചികിത്സക്ക് 40000 രൂപ  അത്യാവശ്യം വന്ന നായകനെ സഹായിക്കാന്‍ വട്ടിപലിശ നിയന്ത്രിക്കുന്ന ഗുണ്ട തലവനോ ഭൂമിയിലെ-വിളപ്പില്‍ ശാലയിലെ-തിരു- നഗരത്തിലെ ഒരൊറ്റ മനുഷ്യ ജീവിയോ തയ്യാറായില്ല.  
ഇതേ സമയത്ത് ഹോസ്പിറ്റല്‍ മുതലാളിയുടെ ഭാര്യയായ നായികക്കും നിത്യ രോഗിയായ അമ്മയുണ്ട്‌..പക്ഷെ പണത്തിനു പഞ്ഞമില്ല...താന്‍ സ്വപ്നം കണ്ട 
ജോലിക്ക് പോകാന്‍ അനുവദിക്കാതെ പണം വേണ്ടുവോളമുള്ള ദിപ്പ്രഷന്   അടിമപ്പെട്ട നായികയുടെ ഭര്‍ത്താവ്....അതിനിടെ നായിക നഗരത്തിലെ ഒരു തെമ്മാടിയുടെ വലയില്‍..അവര്‍ സംഗമിച്ച സ്ഥലത്ത് അമ്മയുടെ ചികിത്സാര്‍ത്ഥം മോഷണത്തിന് എത്തുന്ന നായകനാല്‍ തെമ്മാടി അബദ്ധത്തില്‍ കൊല്ലപ്പെടുന്നു..പിന്നെ നായകനും നായികയും കൂടി ഫ്രോടിന്റെ ശവ ശരീരം വിളപ്പില്‍ ശാലയില്‍ തള്ളുന്നു..പിന്നീട് നായികയുടെ അമ്മ കിടക്കുന്ന വീട്ടില്‍ സെക്യൂരിറ്റി കാരനായെതുന്ന നായകന്‍ 
നഗരത്തിലെ വൃദ്ധര്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളില്‍ എത്തി കൊല ചെയ്തു സ്വര്‍ണ്ണവും പണവും തട്ടുന്ന പോലിസിനെ വട്ടം കറക്കിയ ക്രിമിനല്‍ തന്റെ അടുത്ത ഉന്നവുമായി നായകന്‍ കാവലിരിക്കുന്ന വീട്ടില്‍.ആ രാത്രി തന്നെ ക്രിമിനലിനെപിന്തുടര്‍ന്ന് കീഴ്പെടുത്തി പോലീസില്‍ ഏല്‍പിച്ച നായകനെ വേട്ടയാടിയത് നേരത്തെയുള്ള ഫ്രോടിന്റെ കൊലപാതകം തന്നെ..നഗരത്തിലെ കൊലപാതകങ്ങളില്‍ ഒരു തുമ്പും കിട്ടാതെ പരിഹാസത്തിനു വിധേയനായ സുപ്രേണ്ടിനു ക്രിമിനലിനെ കിട്ടിയത് മഹാ ഭാഗ്യം..ക്രിമിനളിനെയുമായി വിളപ്പില്‍ ശാല മാലിന്ന്യ കൂമ്പാരത്തില്‍ ജെ.സി.ബിയുമായി മാന്തിയ പോലീസിനു രണ്ടു ജഡം കിട്ടി..നഗരത്തിലെ മൂന്നു കൊലപാതകങ്ങളുടെയും,മാലിന്ന്യ കൂമ്പാരത്തില്‍ നിന്ന് കിട്ടിയ രണ്ടു ജടങ്ങളുടെയും കൊലപാതകിയായി കയ്യില്‍ കിട്ടിയ ക്രിമിനലിനെ സുപ്രണ്ട് പത്ര സമ്മേളനത്തിലൂടെ അങ്ങനെ പടം തീരുന്ന മുറക്ക് 3 .45 നു വീണ്ടും ആ പഴയ കേരള പോലിസ് കഥ എന്റെ മനസ്സിലേക്ക്  വന്നു.


കാട്ടില്‍ നിന്നും ഒരു സിംഹത്തെ പിടിച്ചു കൊണ്ട് വരാനുള്ള മത്സരത്തിന്റെ ഒന്നാം റൌണ്ട്.

ഒന്നാം റൌണ്ടില്‍ അമേരികന്‍ പോലിസ്, ചൈനയുടെ പോലിസ്,ഇന്ത്യയെ പ്രധിനീകരിച്ചു> കേരള പോലിസ്.

ആദ്യം അമേരികന്‍ പോലീസിന്റെ ഊഴം> നാല് മണിക്കൂര്‍ കൊണ്ട് കാട്ടില്‍ നിന്നും അവര്‍ ഒരു സിംഹത്തെ പിടിച്ചു തങ്ങളുടെ മികവു തെളിയിച്ചു.

രണ്ടാം ഊഴം ചൈന പോലിസിന്റെത്> ആറ് മണിക്കൂറിനകം കാട്ടില്‍ നിന്നും അവര്‍ ഒരു സിംഹത്തെ പിടിച്ചു കൊണ്ട് വന്നു.

മൂന്നാമതായി ഇന്ത്യന്‍ പോലിസ്നു വേണ്ടി ഇറങ്ങിയ കേരള ടീം സിംഹത്തെ പിടിക്കാനായി 

കാട്ടിലേക്ക് പുറപ്പെട്ടു> നാല് മണിക്കൂറായി>ആറ് മണിക്കൂറായി>എട്ടായി>പത്തായി>
പന്ത്രണ്ടായി>ഒരു ദിവസമായി>

അവസാനം കേരള പോലിസിനെ സിംഹങ്ങള്‍ പിടിച്ചോ എന്നറിയാന്‍ 
പുറപ്പെട്ട അന്ന്വേഷണ സംഘം കാട്ടില്‍ കണ്ട കാഴ്ച>

കേരള പോലിസ് ഒരു കരടിയെ പിടിച്ചു കൊണ്ട്പ ചോദ്യം ചെയ്യുന്നു>  പറയെടാ  രാസ്കള്‍ ......നീ തന്നെയല്ലേ സിംഹം.> ???


Monday 27 February 2012

പണി എടുക്കാത്തവര്‍ പണി മുടക്കുമ്പോള്‍ .............

പണി എടുക്കാത്തവര്‍ 
പണി മുടക്കുമ്പോള്‍ .....


രൂപീകരിക്കപെടുന്നത്..വ്യവസായ ഉടമകളായ മുതലാളിമാരുടെയും, വ്യവസായ ശാലകളില്‍ തൊഴിലെടുത്തിരുന്ന തൊഴിലാളികളുടെയും താല്പര്യങ്ങള്‍ തമ്മിലുള്ള വൈരുധ്യങ്ങള്‍ ആണ് തൊഴിലാളി സങ്ങടനകളുടെ വളര്‍ച്ചക്ക് കാരണമായത്‌.തൊഴിലാളികളുടെ ക്ഷേമത്തില്‍ ഒരു താല്‍പര്യവും കാണിക്കാതെ അവരുടെ അധ്വാനം ചൂഷണം ചെയ്ത ആദ്യ കാല മുതലാളിമാര്‍ക്കെതിരെ 1820 ഓടെ ഇങ്ങ്ലണ്ടില്‍ "ലുടയിട്ടു " എന്ന പേരില്‍  തൊഴിലാളി സങ്ങടനകളുന്ടായി.വന്‍ യന്ത്രങ്ങളുടെ ആവിര്‍ഭാവത്തോടെ തൊഴില്‍ നഷ്ട ഭീതിയില്‍ നിന്ന് ജന്മമെടുത്ത" ലുദൈട്ടു " പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം "യന്ത്രങ്ങള്‍ തകര്‍ക്കുക" എന്നതായിരുന്നു.പിന്നീട് പാരീസില്‍ ജോലി ചെയ്ത ജര്‍മ്മന്‍ തൊഴിലാളികള്‍ 1836 ല്‍  "ലീഗ് ഓഫ് ദി ജസ്റ്റ്‌ "എന്ന പേരില്‍ സങ്ങടനയുണ്ടാക്കി.ഒരു സമത്വ സമൂഹത്തിനായി നിലകൊണ്ട "ലീഗ് ഓഫ് ദി ജസ്റ്റ്‌"1847 ല്‍  കമ്മുനിസ്റ്റ്‌ ലീഗ് എന്ന് പേര് മാറ്റി.ഈ ലീഗിന്റെ നിര്‍ദേശം അനുസരിച്ചാണ് മാര്‍ക്സും എന്കല്സും 1848 ല്‍    'കമ്മുണിസ്റ്റു മാനിഫെസ്റ്റോ' പ്രസിദ്ധീകരിച്ചത്. 
 19aam  നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ വ്യാവസായിക രാജ്യങ്ങളിലെങ്ങും തൊഴിലാളി പ്രസ്ഥാനങ്ങള്‍ തങ്ങളുടെ അവകാശത്തിനും ചുഷണങ്ങള്‍ക്കുമെതിരെ പോരാടി.പിന്നീട് സാര്‍വ ദേശീയ തൊഴിലാളികള്‍ ഒന്നിച്ചു കൊണ്ട് 1864 ല്‍  ലണ്ടനില്‍ സമ്മേളിച്ചു .ഇത് ഒന്നാം തൊഴിലാളി -സോഷ്യലിസ്റ്റ്‌ ഇന്റര്‍നാഷണല്‍ എന്നറിയപ്പെട്ടു.ഈ സമ്മേളനത്തില്‍ ഉത്ഘാടന പ്രസംഗം നടത്തിയ കാറല്‍ മാര്‍ക്സ് വര്‍ഗ സമര ആശയത്തിനും തൊഴിലാളികളുടെ മോചനത്തിനും ആഹ്വാനം ചെയ്തു.പന്ത്രണ്ടു വര്‍ഷത്തിനകം വിവിധ മുതലാളി  അനുകൂല സര്‍ക്കാരുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ സന്ഖടന അപ്രത്യക്ഷമായി.പിന്നീട് വിവിധ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ്‌ കള്‍ ഒന്നിച്ചു പാരീസില്‍ സമ്മേളിച്ചു രണ്ടാം ഇന്റര്‍നാഷണല്‍ അഥവാ തൊഴിലാളി സമ്മേളനം 1889 ല്‍ നടത്തി .൩൩ രാജ്യ പ്രധിനിധികള്‍ പങ്കെടുത്ത ഈ സമ്മേളനം ഉയര്‍ത്തി പിടിച്ച മുദ്രാവാക്യങ്ങള്‍.(1 ) പ്രവര്‍ത്തി സമയം എട്ടു മണിക്കൂര്‍ (2 ) സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം . (3 )ജനകീയ സൈന്ന്യ രൂപവല്‍ക്കരണം.(4 )മേയ് ഒന്ന് സര്‍വരാജ്യ തൊഴിലാളി ദിനമായി ആചരിക്കല്‍..അന്തര്‍ ദേശീയ തൊഴിലാളികളുടെ ചരിത്രത്തില്‍ സുപ്രസിദ്ധ ഏട് എഴുതി ചേര്‍ത്ത ഈ സമ്മേളന ത്തിനു ശേഷം റഷ്യയിലെ തൊഴിലാളികള്‍  ബോല്‍ശേവിക്കുകളുടെ വിപ്ലവത്തില്‍ പങ്കെടുത്തു റഷ്യയില്‍ ചരിത്രമെഴുതി.പിന്നീട് 20 ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ കോളനി രാജ്യങ്ങളില്‍ വരെ വ്യവസായങ്ങള്‍ ഉണ്ടാവുകയും അവിടങ്ങളില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വരികയും ചെയ്തു.വ്യാവസായിക മുതലാളിമാരോട് പൊരുതി അവകാശങ്ങള്‍ നേടിയെടുത്ത തൊഴിലാളികള്‍ ഇന്ത്യയിലും ശക്തിയാര്‍ജിച്ചു.21 ആം നൂറ്റാണ്ടിന്റെ തുടക്കമായപ്പോള്‍ ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനങ്ങളില്‍ പലതും ഇടതു പക്ഷ പേര് പറഞ്ഞു പണിയെടുക്കാതെ വ്യവസായ ശാലകള്‍ സ്തംഭിപ്പിക്കാന്‍ ശ്രമിച്ചു.ജോലി ചെയ്യുന്ന സര്‍ക്കാര്‍ സംവിദാനതിലും ശക്തരായി തീര്‍ന്ന തൊഴിലാളി സങ്ങടനകള്‍ സര്‍ക്കാരിനെ വരച്ച വരയില്‍ നിര്‍ത്താന്‍ ഒരു സമ്മര്ധ ശക്തിയായി മാറി.ഇന്നിപ്പോള്‍ 30 ശതമാനം തൊഴിലാളികള്‍ വിവിധ മേഖലകളില്‍ പണിയെടുക്കാന്‍ തയ്യാറാകാതെ തൊഴിലാളികളുടെ പേര്‍ ചീത്തയാക്കുന്നു..ഇവരോട് ആദ്യം പണിയെടുക്കൂ പിന്നീട് പണി മുടക്കൂ എന്ന് പറയാനുള്ള ആര്‍ജവം തൊഴിലാളി ഉനിയനുകളുടെ നേതാക്കള്‍ക്ക് പോലുമില്ല..അത്തരം പണിയെടുക്കാന്‍ തയ്യരില്ലതവര്‍ക്കായി ഞാന്‍ നാളത്തെ പണി മുടക്ക് സമര്‍പ്പിക്കട്ടെ.ആറു  മൂരാച്ചി പിന്തിരിപ്പന്മാരായ പണിയെടുക്കാതെ പണി മുടക്കാന്‍ മാത്രം അറിയുന്ന ചിലരെ ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ശക്തമായി വിമര്‍ശിക്കുന്നു.കൊഴികോട് സര്‍വ്വകലാശാലയിലെ പിന്തിരിപ്പന്മാരായ പണിയെടുക്കാന്‍ ലവലേശം താല്പര്യമില്ലാത്ത 4200 ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കള്‍ പൂഴ്ത്തിയ ജീവനക്കാര്‍ക്കായി ഈ അഖിലേന്ത്യാ പണിമുടക്ക്‌ സമര്‍പ്പിക്കുന്നു.പണിയെടുക്കാതെ നോക്ക് കൂലിയും അട്ടിമറി കൂലിയും വാങ്ങുന്നവരുടെ നാട് എന്ന് ഇനി നാം പറയേണ്ടി വരും.

Friday 24 February 2012

കൊടുത്താല്‍ കൊല്ലത്തും കിട്ടും. വരുന്നു ....കാന്തപുരത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി..


.കൊടുത്താല്‍ കൊല്ലത്തും കിട്ടും.
വരുന്നു ....കാന്തപുരത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി.
.





ഏതു മുടിയും കത്തിച്ചാല്‍ കത്തുമെന്ന സഗാവ് പിണറായിയുടെ പ്രസ്താവനയോടെ ചൂട് പിടിച്ച കാന്തപുരം ഉസ്താദിന്റെ കയ്യിലുള്ള മുടി ഉണ്ടാക്കിയ കൊടുങ്കാറ്റു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള കാന്തപുരം സുന്നി വിഭാഗത്തിന്റെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ വേഗത കൂട്ടുന്നു.നേരത്തെ ജമാഅത്തെ ഇസ്ലാമിപാര്‍ട്ടിരൂപീകരിക്കുന്നതിനു  
മുന്‍പ് തന്നെ കാന്തപുരം വിഭാഗത്തില്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും പിണറായിയുടെ പ്രസംഗത്തില്‍ മുടി പ്രശ്നം പരാമര്ശിച്ചതോടെയാണ് അനുയായികള്‍ പാര്‍ട്ടി രൂപീകരണ സമ്മര്‍ധങ്ങള്‍   നെതൃതത്തിനു മുന്പില്‍ വെച്ചത്.കാന്തപുരത്തിന്റെ കേരള യാത്രയുടെ സമാപനത്തോടെ പ്രഖ്യാപനം നടത്തണമെന്ന് എ.പി സുന്നികളിലെ തീവ്ര വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പെട്ടെന്ന് രൂപീകരണ പ്രഖ്യാപനം നടത്താന്‍ കാന്തപുരം തയ്യാറാകില്ല.പിണറായിയുടെ പ്രസ്താവനക്ക് വി.എസും പിന്തുണ പ്രഖ്യാപിച്ചതോടെ പൊതു സമൂഹത്തില്‍ കാന്തപുരം ആത്മീയ വ്യാപാരം നടത്തുകയാണെന്ന എതിരാളികളുടെ പ്രചാരണത്തിന് അത് കൂടുതല്‍ പിന്ബലമേകി.. എന്നാല്‍ കാന്തപുരത്തിന്റെ പാര്‍ട്ടി രൂപീകരണ ശ്രമങ്ങള്‍ തങ്ങള്‍ക്കു ഒരു തരത്തിലും ഭീഷണിയല്ലെന്നു ലീഗ് നേതാക്കള്‍ നേരത്തെ സൂചന നല്‍കിയിരുന്നു.ഈ വസ്തുത അറിയാവുന്ന കാന്തപുരം വിഭാഗത്തിലെ നേതാക്കളും സി.പി.എമ്മി നെ സംമാര്ധതിലാക്കി കാര്യങ്ങള്‍ വരുതിയിലാക്കുകയെന്ന തന്ത്രത്തിന് തന്നെയാവും ഊന്നല്‍ നല്‍കുക. പരമ്പരാഗത ലീഗ് വിരോധം ആയുധമാക്കി കേരളത്തിലെ മുസ്ലിം സുന്നി വിഭാഗം ഭിന്നിച്ചുണ്ടായ കാന്തപുരം സുന്നികള്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല ബെല്ട്ടുകളിലും ശക്തി കേന്ദ്രം തന്നെയാണ്.എന്നാല്‍ ഈ ബെല്ട്ടുകളിലോക്കെ തന്നെ ഇവരുടെ വോട്ടുകള്‍ ഇടതു മുന്നണിക്കെ ലഭിചിട്ടുല്ലുവെന്നത് ലീഗിന്റെ ഭയം കുറക്കുമെങ്കിലും സി.പി.എമ്മിന് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായക സ്വാദീനം ചെലുത്താമെന്ന മുന്‍വിധിയോടെ തന്നെയാണ് ഉസ്താദും കൂട്ടരും പാര്‍ട്ടി രൂപീകരണ ശ്രമങ്ങള്‍ മുന്നോട്ടു നീക്കുന്നത്.  അതിനിടെ പിണറായിയുടെ പ്രസംഗത്തിലെ മുടി വിവാദ ഭാഗത്തെ താന്‍ അന്ഗീകരിക്കുന്നില്ലെന്ന വാദവുമായി കുന്നമംഗലം  എം.എല്‍.എ ശ്രി.പി ടി .എ  റഹീം രംഗതെത്തിയത് എ.പി.വിഭാഗത്തിന് ആശ്വാസം നല്‍കിയിരുന്നു.നേരത്തെ തന്നെ ഔദ്യോഗിക സുന്നികളില്‍ (ലീഗ് അനുകൂല സമസ്ത)നല്ല സ്വാദീനം ഉള്ള റഹീം കുന്നമങ്ങലത്ത്   ഏതു മുന്നണി സ്ഥാനാര്‍ഥി ആയി മത്സരിച്ചാലുംഅടുത്ത തിരഞ്ഞെടുപ്പിലും  ജയിക്കാനുള്ള തന്ത്രം ഒരു മുഴം മുന്പേ നീട്ടിയെറിഞ്ഞു..കോഴിക്കോട്ടെ ലീഗാവട്ടെ രഹീമുമായുണ്ടായ  തെറ്റിപിരിയാല്‍ രണ്ടും മൂന്നും സീറ്റ് നഷ്ടപ്പെടുന്നതിനിടയാക്കിയതും പി.കെ.കെ ബാവയുമായുള്ള രഹീമിന്റെ തര്‍ക്കം ഔദ്യോകിക സുന്നികളെ രഹീമിനെതിരെ തിരിച്ചു വിടാന്‍ ശ്രമിച്ചത് പരാജയപെട്ടതും വിഷമ വൃതതിലാക്കിയിരിക്കെ കാന്തപുരത്തിന്റെ പാര്‍ട്ടി രൂപീകരണ ശ്രമങ്ങള്‍ ഈ ജില്ലയില്‍ ലീഗിന്റെ സമവാക്യങ്ങളെയും മാറ്റി മറിക്കും.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരവിപുരം സ്ഥാനര്തിയായി പോയ ബാവ അവിടെ പരാജയപ്പെട്ടതും ലീഗില്‍ ബാവയുടെ സ്വാദീനതിനു  ഇടിവ് പറ്റിച്ചു.ഒരു കൊല്ലം ജില്ലക്കാരനെ ഇരവിപുറത്തു സ്ഥാനര്തിയാകിയിരുന്നെങ്കില്‍ ഇവിടുത്തെ സീറ്റ് പിടിക്കാംആയിരുന്നെന്ന  ചിന്ത ലീഗ് നേതാകളിലും സജീവമാണ്...മലപ്പുറം ജില്ലയില്‍ കാന്തപുരത്തിന്റെ പാര്‍ട്ടിക്ക് ലീഗിനെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് യൂത്ത് ലീഗിന്റെ വാദം.ലീഗ് വിരോധമാണ് കാന്തപുരം ഗ്രൂപ്പിന്റെ മുഖ മുദ്രയെന്നും ഈ ജന്മത്തില്‍ എ.പി.ഗ്രൂപ്പ്‌ ലീഗിന് വോട്ട് ചെയ്തിട്ടില്ലെന്ന് ഇവര്‍ സമര്തിക്കുന്നു.ഏതായാലും കാന്തപുരത്തിന്റെ പാര്‍ട്ടി രൂപീകരണ ശ്രമങ്ങള്‍ ഫലത്തില്‍ ഇടതുമുന്നണിയെ അഥവാ സി.പി.എമ്മിനെ തന്നെയാകും ബാധിക്കുക..പാര്‍ട്ടി രൂപീകരിച്ചു വരുന്ന സര്‍ക്കാരുകളില്‍ സമ്മര്ധ ശക്തി ആവുക എന്ന തന്ത്രം സ്വീകരിച്ചു കൊണ്ടായിരിക്കും കാന്തപുരം വിഭാഗം മുന്നോട്ടു നീങ്ങുക.2013  ഡിസംബര്‍ ഓടു കൂടി പാര്‍ട്ടി ഔദ്യോഗികമായി  നിലവില്‍ വരും.      

Thursday 23 February 2012

നന്ധിഗ്രാമിനെക്കാള്‍ വലിയ വഞ്ചനയുടെ കഥ> ആറന്മുള വിമാനത്താവളം.


നന്ധിഗ്രാമിനെക്കാള്‍ വലിയ വഞ്ചനയുടെ കഥ> ആറന്മുള വിമാനത്താവളം.

  
പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ ചെന്നൈ ആസ്ഥാനമായ കമ്പനി ആയ കെ.ജി.എസ് ഗ്രൂപ്പ്‌ തുടങ്ങാനിരിക്കുന്ന രാജ്യത്തെ ആദ്യ സ്വകാര്യ വിമാനത്താവളമായ 
ആറന്മുള കേരളത്തിലെ നന്ദിഗ്രാം ആവാന്‍ പോകുന്നു.തലമുറകളായി താമസിച്ചു വരുന്ന മണ്ണില്‍ നിന്ന് ഒരു ജനതയെ വേരോടെ പിഴുതെറിയാന്‍  കൂട്ട് നിന്നവര്‍ വ്യവസായ ഭീമന്മാര്‍ക്ക് വേണ്ടി നടത്തിയ വഞ്ചനയുടെ  കഥകള്‍ കേള്‍ക്കുമ്പോള്‍ ആറന്മുളക്കാര്‍ ഉറങ്ങിക്കിടക്കുമോ?ബങ്കാളിലെ നന്ധിഗ്രാമിലെയും സിന്ഗൂരിലെയും പാവം കര്‍ഷകരെ പറ്റിച്ചതിനെക്കളും സഹതാപര്‍ഹാമായ രീതിയിലാണ് ആറന്മുളക്കാരെ പറ്റിച്ചെതെന്നോര്‍ക്കുമ്പോള്‍ നന്ധിഗ്രാമിനേക്കളും ആവേശത്തോടെ ആറന്മുള നിവാസികള്‍ സട കുഴഞ്ഞെല്‍ക്കുമ്പോള്‍  അത് മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കിട്ടിയതിനെക്കളും ജനപിന്തുണയുള്ള കേരളത്തിലെ വലിയ സമരമാകാന്‍ പോകുന്നു.   .700 ഏക്കര്‍ ഭൂമി വ്യവസായ ഭീമന്മാര്‍ക്ക് ചുളു വിലക്ക് ഒപ്പിചെടുക്കാനും നെല്‍ പാഠങ്ങള്‍ യഥേഷ്ടം മണ്ണിട്ട്‌ നികത്തി ഒരു ജനതയുടെ കുടി വെള്ളം മുട്ടിക്കാനും ശ്രമിച്ചവര്‍ കോടികളുടെ പിന്‍ബലമുള്ള കെ.ജി.എസിന്റെ നോട്ടുകള്‍ക്ക് മിന്ബില്‍ കുംപിട്ടവര്‍. ആറന്മുളയിലെ  വന്ജിപ്പാട്ട് പാടി ആര്‍ത്തു വിളിച്ചു ശീലിച്ചവര്‍ ഈ വഞ്ചനക്ക് മാപ്പ് നല്‍കുമോ?   2010 സെപ്റ്റംബര്‍   പത്തിനാണ് ഈ എയര്‍പോര്‍ട്ട്-നു  അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്..കണ്ണഞ്ചിപ്പിക്കുന്ന മോഹന വാഗ്ദാനങ്ങളുടെ കുത്തൊഴുക്കില്‍ ആറന്മുളയിലെ പാവപ്പെട്ട കര്‍ഷകരില്‍ നിന്നും ചുളു വിലക്ക് കമ്പനി നെല്പാടങ്ങള്‍ വാങ്ങി കൂട്ടി...എന്ന് മാത്രമല്ല ഒരു കൂര വെക്കാന്‍ അഞ്ചു സെന്റു വയല്‍ മണ്ണിട്ട്‌ നികത്താന്‍ സര്‍ക്കാര്‍ ആപ്പീസുകളുടെ ഉമ്മരപ്പടിക്കല്‍ മാസങ്ങളോളം കാത്തു കെട്ടി നില്‍ക്കുന്ന സാധാരണക്കാരനെ പച്ചയായി അവമതിക്കുന്ന രീതിയിലാണ് ഈ കമ്പനിക്ക് ഏക്കര്‍ കണക്കിന് വയല്‍ മണ്ണിട്ട്‌ നികത്താന്‍ ഭരണാധികാരികള്‍ അനുമതി നല്‍കിയത്...പണ ചാക്കുകള്‍ക്ക് വേണ്ടി ഒരു ജനതയെ നിര്‍ദയം കുടിയൊഴിപ്പിക്കാന്‍ വിമാനത്താവളത്തിന് അനുമതിയും മണ്ണിട്ട്‌ നികത്താന്‍ അനുമതിയും നല്‍കിയത് പാവപ്പെട്ട തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഗര്‍ജനം എന്ന് മലയാളികള്‍ കരുതിയിരുന്ന വി.എസ്.അച്ചുതാനന്തന്‍ മുഖ്യ മന്ത്രി ആയിരുന്ന കാലയളവിലായിരുന്നു എന്നത് മലയാളികളെ പൊതുവെയും ആറന്മുളക്കാരെ പ്രത്യേകിച്ചും വേദനിപ്പിക്കുന്ന വസ്തുതകള്‍ തന്നെയായിരിക്കും..കൃഷി ചെയ്തിരുന്ന ഭൂമി നഷ്ടപ്പെട്ട ആയിരക്കണക്കിന് പാവങ്ങള്‍...ഇനി നഷ്ടപെടാനിരിക്കുന്ന ആയിരങ്ങള്‍..ഇവരുടെ പിന്നില്‍ ലക്ഷക്കണക്കിന്‌ മലയാളികള്‍ പിന്തുണയുമായുണ്ടാവും.അതില്‍ രാഷ്ട്രീയം കണ്ടാല്‍ ബെങ്ങളിനെക്കളും .ദയനീയമായ രീതിയിലാവും ഇവിടുത്തെ മാറി മാറി ഭരിക്കുന്ന മുന്നണികളുടെ അവസ്ഥ എന്ന് ഓര്‍ക്കുന്നത് നന്നാവും..നാളിതുവരെ മേല്‍ കമ്പനി കൈവശപ്പെടുത്തിയത് ആറന്മുളക്കാരുടെ 350 ഏക്കര്‍   ഭൂമി.ഇനി അവര്‍ കൈവശപ്പെടുതാനിരിക്കുന്നത്‌
ഇനിയും മറ്റൊരു 350 ഏക്കര്‍.  2000 കോടിയുടെ ഈ വിമാനത്താവളത്തെ ആറന്മുളക്കാര്‍ തുടക്കത്തില്‍ എതിര്‍ക്കതിരുന്നതിന്റെ പ്രധാന വസ്തുതകള്‍ മോഹന വാഗ്ദാനങ്ങള്‍ തന്നെയായിരുന്നു.പരിസ്ഥിതിക്ക് ഇണങ്ങുന്ന ഗ്രീന്‍ ഫീല്ട് വിമാനത്താവളം.+1500 പേര്‍ക്ക് നേരിട്ടുള്ള തൊഴില്‍+8000 പേര്‍ക്ക് പരോക്ഷ തൊഴില്‍+
തെക്കന്‍ ജില്ലകളായ കോട്ടയം,പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരം ,വാണിജ്യ വ്യാപാര പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളിണ്ടുണ്ടാവുന്ന വന്‍ കുതിച്ചു ചാട്ടം എന്നീ മോഹന വാഗ്ദാനങ്ങളുടെ സമ്മര്ധത്തില്‍ ഭൂമി വിട്ടു നല്‍കാന്‍ നിര്‍ബന്ധിതരായ ആറന്മുളക്കാര്‍ ചതിക്കപെടുകയായിരുന്നു.സ്വകാര്യ സംരംഭമായതിനാല്‍ നേരിട്ട് തൊഴില്‍ നല്‍കുന്നതിനു പ്പാവം കര്‍ഷകര്‍ ഭൂമി വിട്ടു നല്‍കിയ സമയത്ത് കരാര്‍ എഴുതിയില്ല..അല്ലെങ്കില്‍ കമ്പനിക്ക് എത്രയും പെട്ടെന്ന് സംരംഭം തുടങ്ങാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ നോട്ടുകെട്ടിന്റെ കനത്താല്‍ കര്‍ഷകരുടെ കാര്യം ഓര്‍ത്തില്ല.ഇനി കര്‍ഷകരുടെ ഏക പ്രതീക്ഷ 2008 ലെ .നീര്‍ത്തട സംരക്ഷണ നിയമായിരിക്കും.ഈ കമ്പനി നിലവില്‍ മണ്ണിട്ട്‌ നികത്തിയ 350 ഏക്കര്‍ ഭൂമി ഈ നിയമത്തില്‍ നിന്നും ഒഴിവാക്കി ഉത്തരവിടാന്‍ കമ്പനി നടത്തിയ ശ്രമങ്ങള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളില്‍ മുങ്ങി പോകുകയായിരുന്നു.ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇവര്‍ക്ക് പെട്ടെന്ന് കമ്പനിയെ ഈ ഊരാകുടുക്കില്‍ നിന്ന് രക്ഷിക്കുകയില്ലെന്നു തന്നെ നമുക്ക് കരുതാം...അങ്ങനെ രക്ഷിച്ചാല്‍ നീതിയും ന്യായവും നഷ്ടപ്പെട്ട ആറന്മുളയില്‍ ഭൂമി നഷ്ടപ്പെട്ട പാവങ്ങളുടെ ശവതിന്മേല്‍ കൂടി മാത്രമേ കെ.ജി.എസിന് ഈ വിമാനത്താവളം പൂര്‍ത്തിയാക്കാന്‍ പറ്റൂ.  

Monday 20 February 2012

"കാന്തപുരത്തിന്റെ കത്താത്ത മുടിയും പിണറായിയുടെ തീപ്പെട്ടിയും"


കാന്തപുരത്തിന്റെ        കത്താത്ത മുടിയും പിണറായിയുടെ തീപ്പെട്ടിയും.....







ഇന്നിന്റെ മുസ്ലിം ലോകത്തിന്റെ അഭിനവ ഖലീഫയാകാന്‍ പോകുന്ന അഖിലേന്ത്യാ സുന്നി നേതാവ് ശൈഖുന കാന്തപുരം ഉസ്താദിന്റെ കയ്യിലുള്ള  മുടിയെ പറ്റി നേരത്തെ പറഞ്ഞതല്ലേ പിണറായീ സഖാഫീ...തന്റെ കയ്യിലുള്ള തിരു കേശം ( .നബിയുടെ കേശം)  കത്തിക്കാന്‍ ആധുനിക ശാസ്ത്രത്തിനു കഴിയില്ലെന്ന്...അത് പറഞ്ഞത്പത്രക്കാരോട്..കത്തിച്ചു കാണിക്കാന്‍ ആവശ്യപ്പെട്ട പത്രക്കാരോട് തിരു കേശം കത്തിക്കുന്നത് ഇസ്ലാമിക വിരുദ്ധമെന്ന് ഉസ്താദ്...ഉസ്താദിന്റെ ഫത്‌വ കേട്ടതോടെ പത്രക്കാരുടെ സംശയം തീര്‍ന്നു.....കാന്തപുരം സുന്നികള്‍ 999 വര്ഷം ലീഗ് വിരോധം അടിയാധാരം സഹിതം പാട്ടകരാര്‍ എഴുതിയിട്ടും സാക്ഷാല്‍ കുഞ്ഞാലികുട്ടി സാഹിബിനോ ലീഗിന്റെ അനികല്‍ക്കോ  ഉസ്താദിന്റെ ഫത്‌വയില്‍ സംശയം ഇല്ല..പിന്നെ സംശയമുള്ളത് കേരളമെന്ന ഇട്ടാവട്ടത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി സഖാഫിക്ക് മാത്രം (സഖാഫി=കാന്തപുരം ഉസ്താദിന്റെ മര്‍കസില്‍ നിന്നും നല്‍കുന്ന ബിരുദം)...പോരെ പൂരം....ആരാ ഈ പറഞ്ഞത്? എന്താ പറഞ്ഞത്? "കത്തിച്ചാല്‍ കത്താത്ത ഒരു മുടിയും ലോകത്തില്ലെന്ന്."...ആര് പറഞ്ഞാലും പിണറായി സഖാഫി ഇത് പറയുമെന്ന് ഉസ്താദ് കരുതിയില്ല...തന്റെ അണികളുടെ വോട്ടുകള്‍ പത്തു ചക്ക്രമുള്ള നാഷണല്‍ പെര്‍മിറ്റ്‌ ലോറികളിലാക്കി പോളിംഗ് ബൂത്തിന്റെ മുന്പില്‍ മൊത്തമായി ഇറക്കി അരിവാള്‍ ചുറ്റികക്ക്  നാല് പതിറ്റാണ്ടായി നല്‍കിയിട്ടും ഈ കത്താത്ത മുടി സൂക്ഷിക്കാന്‍   താനുണ്ടാക്കുന്ന 40 കോടി പള്ളിയുടെ ഉത്ഘാടന വേദിയില്‍ ആശംസ പറയേണ്ട പിണറായി സഖാഫി ഇത് പറയാന്‍ പാടുണ്ടായിരുന്നോ? ശിര്‍ക്കിന്റെ പടു കോമരങ്ങള്‍ എന്ന് കാന്തപുരം സുന്നികളെ ആക്ഷേപിക്കാറുള്ള  മുജാഹിടുകള്‍  പോലും ഉസ്താദിന്റെ കയ്യിലുള്ള  മുടിയെ പറ്റി അഭിപ്രായം പറയാന്‍ അറച്ചു നില്‍ക്കുമ്പോഴാണ് പിണറായി പുലിയുടെ മുടി ഫത്‌വ .   ..എന്നിട്ടും പിണറായി സഖാഫിയുടെ പുറപ്പാടു എന്തിനാണെന്ന് മനസ്സിലാക്കാന്‍ പിണറായിയുടെയും കേരളത്തിലെ മറ്റു രാഷ്ട്രീയ ചാനക്ക്യന്മാരെക്കളും  ഒരു ചാക്ക് അധികം തന്ത്രം കൈവശമുള്ള എ. പി ഉസ്താദിന് പോലും മനസ്സിലാവുന്നില്ല. ..അതിനിടക്കാണ്‌ ഉസ്താദ് വിരുദ്ധ സമസ്തയുടെ നേതാക്കള്‍ കാന്തപുരത്തെ വെല്ലു വിളിച്ചിരിക്കുന്നു."" ധൈര്യ മുണ്ടേല്‍  കത്തിച്ചു കാണിക്കാന്‍..അല്ലേല്‍ തീപ്പെട്ടിയുമായി വന്നു ഞങ്ങള്‍ കത്തിച്ചു കാണിച്ചു തരാം...ഇനി ഇപ്പം എല്ലാര്ക്കും ഈ തിരു കേശം കത്തിച്ചു കാണിക്കേണ്ടി വരും...അല്ലേല്‍ അത് കത്തിക്കുവോളം പിറവം തിരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് സി.പി.എമ്മും ആവശ്യപെട്ടെക്കും...ഇതൊക്കെ കേട്ട് ഒരാള്‍ ഒളിഞ്ഞു ചിരിക്കുന്നുണ്ട്..സാക്ഷാല്‍ ടി.കെ.ഹംസ എന്ന കാന്തപുരം എ.പി.സുന്നി .
താന്‍ കാന്തപുരം എ.പി സുന്നിയാണെന്നു ലോകത്തിലെ മുഴു ചാന്നെലുകാരോടും പറയാന്‍ ധൈര്യം കാണിച്ച ഒരേ ഒരു കേരള രാഷ്ട്രീയക്കാരന്‍...അങ്ങേരും പറയും.
എന്തെന്നല്ലേ..തിരു കേശം="ഉസ്താദിന്റെ കയ്യിലുള്ള കേശം കത്തിക്കല്‍ ഇസ്ലാമിക വിരുദ്ധാമാണെന്ന്...പിണറായി സഖാഫി പറഞ്ഞത് പാര്‍ട്ടി വിരുദ്ധമാണ്."


Monday 13 February 2012



കച്ചവട മാലിന്ന്യങ്ങള്‍ വ്യാപാരികള്‍ സ്വയം നീക്കം ചെയ്യട്ടെ 


തിരുവനന്തപുരം കോര്‍പറേഷന്‍ മാലിന്ന്യ പ്ലാന്റ് സ്ഥാപിച്ച വിളപ്പില്‍ ശാലയാവട്ടെ  , കോഴിക്കോട് കോര്‍പറേഷന്‍ മാലിന്ന്യം തള്ളുന്ന ഞെളിയാന്‍ പറമ്ബാവട്ടെ
ഈ മാലിന്ന്യങ്ങള്‍ നഗരങ്ങളില്‍ എങ്ങനെ വരുന്നു? വ്യാപാരികള്‍ അവരുടെ കച്ചവടവുമായി ബന്ടപെട്ടു നഗരത്തില്‍ നിക്ഷേപിക്കുന്നതാണിത്.കോര്പരെഷനിലും,
മറ്റു നഗരസഭകളിലും അവ ചെറു പട്ടണങ്ങളായ സമയത്ത് മാലിന്ന്യം നീക്കം ചെയ്യാന്‍ സ്വീപേര്‍മാര്‍ ഉണ്ടായിരുന്നു.ഇപ്പോഴും ഉണ്ട്.എന്നാല്‍ മാലിന്ന്യം നീക്കല്‍ 
ഈ സ്വീപേര്‍മാരുടെ   ജോലി ആയതിനാല്‍ പിന്നീട് വ്യാപാരികള്‍ ഈ അവസ്ഥ മുതലെടുക്കുകയും ഓരോ റോഡിലെ കച്ചവടക്കാരും മാലിന്ന്യ കൂമ്പാരങ്ങള്‍ കോര്‍പറേഷന്‍ വാഹനവും കാത്തു റോഡ്‌ സൈഡില്‍ കൂട്ടി ഇടുകയും ചെയ്തു.വ്യാപാരികളെ പിണക്കാന്‍ മടിയുള്ള എല്ലാ മുന്നണി രാഷ്ട്രീയക്കാരും ഇതിനെതിരെ കണ്ണടച്ചു...ഈ മാലിന്ന്യ പ്രശ്നങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം ഉണ്ടാവണമെങ്കില്‍ ഓരോ വ്യാപാരിയും പുറത്തു വിടുന്ന കച്ചവട സംബന്ദമായ എല്ലാ വെസ്ടുകളും 
അവര്‍ സ്വയം നീക്കം ചെയ്യണമെന്ന നിയമം പ്രാബല്യത്തില്‍ കൊണ്ട് വരികയാണ്.അല്ലാതെ കോടതിയും പോലീസിനെയും സമീപിച്ചു പാവപ്പെട്ടവന്റെ തലയില്‍ 
കയറുകയല്ല ഭരണാധികാരികള്‍ ചെയ്യേണ്ടത്..ഇനി വിളപ്പില്‍ ശാലയിലും ഞെളിയാന്‍ പറമ്പും തന്നെ ഈ മാലിന്ന്യം തള്ളണമെന്ന് വാശി പിടിക്കുന്ന ഭരണാധികാരികള്‍ ഉണ്ടെങ്കില്‍ അവരെ ആഴ്ചയില്‍ രണ്ടു ദിവസം ഈ മാലിന്ന്യ കൂമ്ബാരങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിപ്പിക്കണം..അപ്പോഴറിയാം എന്തിനാണ് ജോലി മുടക്കി സാധാരണക്കാര്‍ കോര്‍പറേഷന്‍ മാലിന്ന്യ വണ്ടികള്‍ തടയുന്നതെന്ന്...എന്താ ദൈര്യമുണ്ടോ തിരുവനന്തപുരം, കൊച്ചി, കോഴിക്കോടെ നഗരങ്ങളിലെ കോര്‍പറേഷന്‍ മേയര്മാര്‍ക്കും ജില്ല ഭരണാധികാരികള്‍ക്കും ഇവിടെ വന്നു താമസിക്കാന്‍?  
  

Monday 30 January 2012

എസ്.എം.എസും..കൊച്ചിയിലെ ഫ്ലാറ്റും...ഫ പുല്ലേ..ഡാമും. .



എസ്.എം.എസും..കൊച്ചിയിലെ ഫ്ലാറ്റും...ഫ പുല്ലേ..ഡാമും. ......


ഒരു പ്രശസ്ത മലയാളം ചാന്നെളില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്ന
 പരിപാടി....കോടീശ്വരന്‍ ....പത്തു രൂപയുടെ ലോട്ടറി ടിക്കെട്ടിന്റെ ചെലവു പോലുമില്ല കൊടീശ്വരനാവാന്‍....എന്നാലോ വലിയ ഒരു ചോദ്യത്തിനുത്തരം കണ്ടു പിടിക്കണം..ചോദ്യം എന്താണെന്നല്ലേ?..മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏതു ജില്ലയില്‍?
ഫ....പുല്ലേ... അത് പോലും അറിയില്ലേ?  ഓര്‍മ്മയില്ലേ ആ ഡാം...ദിവസം നാല് നേരവും ജോസെഫും, മാണിയും, ബിജി മോളും,ഇടുക്കിയിലെ എല്ലാ അണ്ടനും 
അടകൊടനുമെല്ലാം ഏമ്പക്കവും ഇട്ടു ആസനത്തില്‍ വാല് മുളച്ചോ എന്ന് ചപ്പാതിലെ സമരപന്തലില്‍ ഇരുന്നു നോക്കി നോക്കി നിന്ന ആ ഡാം....അതറിയണമെങ്കില്‍ 
ഐ.എ.എസ്.എന്നാ മൂന്നക്ഷരം അറിയണം...ഇന്ത്യ എന്തെന്നറിയണം...ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌ ...ശുംബതരം പറയാതെടാ.....അറിയാതെ സുരേഷിന്റെ ആ ദയലോഗ് വന്നു പോയീട്ടോ.......ഡാ സുരേഷേ......പുല്ലേ...ഫ..പുല്ലേ...അതിന്റെ ഉത്തരം നിന്റെ തറവാട്ട്‌ വകയില്‍ ആര്‍ക്കും അറിയില്ലെടോ?..ആ കോടി നീ  തന്നെഎടുത്തോ.മലയാളിക്ക് അത് വേണ്ട...നീ ഒരു കോടി എസ്.എം.എസ് അങ്ങ് വിട്ടേര്...ഇത്രയും പറഞ്ഞത് നമ്മുടെ ചനെലുകളില്‍ വരുന്ന റിയാലിറ്റി ഷോകളിലെ എസ്.എം.എസ് എന്ന ബൂലോക തട്ടിപ്പിനെ പറ്റി പറയാനാ. കാന്തപുരം മുസ്ലിയാര്‍ കൊണ്ട് വന്ന വ്യാജ കേശം സോറി തിരുകേശതിനേക്കാള്‍ വലിയ തട്ടിപ്പ്..... ഇത്തരം ഷോകളില്‍ നമ്മള്‍ അയക്കുന്ന എസ്.എം.എസ് റേറ്റ് ആറ് രൂപ.പത്തു പൈസ പോലും മൊബൈല്‍ കമ്പനിക്കാരന് ചെലവില്ലാത്ത ഈ തട്ടിപ്പില്‍ ചാനെലുകാരന് എഴുപതു ശതമാനം.ഒരു പരിപാടിയില്‍ 3 .30 കോടി  മലയാളികളില്‍ 20 ലക്ഷം പേര്‍ എസ്.എം.എസ് അയച്ചാല്‍ ചനെലുകാരന് 80 ലക്ഷം.  ഇങ്ങനെ ഒരാഴ്ച അയച്ചാല്‍ നാല് കോടിയില്‍ കൂടുതല്‍...ഇങ്ങനെ ഒട്ടു മിക്ക ചനെലുകളും മലയാളിയുടെ ആറ് രൂപകള്‍ ദിവസവും തട്ടിയെടുക്കുന്നു...പല തവണ ഇതില്‍ കുടുങ്ങിയവര്‍ക്ക് തട്ടിപ്പ് മനസ്സിലാകുമെങ്കിലും ദിവസം ആയിരക്കണക്കിന് ഇരകള്‍ ഇതില്‍ വീണു കൊണ്ടിരിക്കുന്നു.ഇതിനെതിരെ ഒരു രാഷ്ട്രീയക്കാരനും പ്രതികരിക്കില്ല..ചാനെലുകാരന്‍ അവനെ തഴയും..അടിക്കുറിപ്പ്>>>>  വിഡ്ഢികളുടെ തലകള്‍ക്ക് മുകളിലാണ് വക്കീലന്മാരുടെ വീടുകള്‍ പണിതിട്ടുള്ളത്.

Sunday 29 January 2012

കത്തിച്ചാല്‍ കത്താത്ത മുടി അഥവാ കാന്തപുരം മുടി



കത്തിച്ചാല്‍ കത്താത്ത മുടി അഥവാ കാന്തപുരം മുടി

മുഹമ്മദ്‌ നബിയുടെ മുടി കാണാന്‍ ഭാഗ്യം ലഭിക്കാത്ത മാലോകരെ...അത് കാണണേല്‍ ഇന്നും നാളെയും മര്‍ക്കസില്‍ പോകുക.സായൂജ്യമാടങ്ങുക..ആ മുടി മുക്കിയ വെള്ളവും കുറച്ചു കുടിക്കുക..അതോടെ നിങ്ങള്‍ സ്വര്‍ഗവാസിയായി> ദുബായിലുള്ള ഖോജ മുഹമ്മദ്‌ ഖസ്രജിയില്‍ നിന്നും തിരുകേശം ഒപ്പിച്ചെടുത്ത കാന്തപുരം ഉസ്താദ് ആ കേശം സൂക്ഷിക്കാന്‍ നാല്പതു കോടിയുടെ ഒരു പള്ളി പണിയാനും തീരുമാനിച്ച 
  ഇസ്ലാം മത വിശ്വാസങ്ങളെ പച്ചയായി വ്യഭിചരിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു.തന്റെ കയ്യിലുള്ളത് മുത്ത്‌ മുഹമ്മദ്‌ നബിയുടെ മുടിയാണെന്നും, ഈ മുടി കത്തിക്കാന്‍ ആധുനിക ശാസ്ത്രത്തിനു കഴിയില്ലെന്നും 21am നൂറ്റാണ്ടില്‍ ഇയാള്‍ മാധ്യമ പ്രവര്‍ത്തകരോട് തട്ടി വിട്ടിരിക്കുന്നു...തനിക്കു മതം കച്ചവടം നടത്താന്‍ അറിയാതാതിനാലാവനം ഈ ഖസ്രാജി മുടി നല്ല മത കച്ചവടക്കാരനായ ഉസ്താദിനെ ഏല്പിച്ചത്..മതവും ആത്മീയതയും വിറ്റ് കാശ് ആക്കാന്‍ ഏറ്റവും നല്ലത് വിദ്യാ സമ്പന്നരായ മലയാളികള്‍ തന്നെയാണെന്ന് കാന്തപുരത്തിന് മനസ്സിലായത്‌ അമ്മയുടെ ആത്മീയ ബിസിനെസ്സ് കണ്ടിട്ടാനത്രേ..കേരളത്തില്‍ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയായ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ലാണ് കേരളത്തിലെ ആധുനിക ചികിത്സകള്‍ ലഭ്യമാവുന്നത്..വെറും ഒരു മുക്കുവ സ്ത്രീ ആയിരുന്ന അമ്മക്ക് ഇത്ര വലിയ സ്ഥാപനങ്ങള്‍ ഉണ്ടാക്കാമെങ്കില്‍ 
മത വിശ്വാസം കൂടുതലുള്ള മുസ്ലിങ്ങളുടെ ഇടയില്‍ തിരു കേശം എന്ന പേരില്‍ ഈ മുടി ഇറക്കിയാല്‍ കച്ചവടം സുഗമമായി നടക്കും എന്ന് ഉസ്താദിനെ മനെജ്മെന്ടു വിദഗ്ദര്‍ ഉപദേശിച്ചു.തോളറ്റം വരെയാണ് പ്രവജകന്റെ മുടിക്ക് നീളമുണ്ടായിരുന്നത് എന്ന് ചരിത്രം പറയുന്നത് ഉസ്താദിനെ കുഴക്കുന്നുണ്ട്.ഉസ്താദിന്റെ കയ്യിലുള്ള മുടിക്ക് കാവ്യ മാധവന്റെ മുടിയോളം നീളമുള്ളത്‌ ഉസ്താദിന്റെ പ്രസ്ഥാനക്കാരിലും അഭിപ്രായ വ്യത്യാസം ഉണ്ടാക്കിയിട്ടുണ്ടെലും തല്ക്കാലം കാര്യമായി എടുക്കെന്ടെന്നാണ് മാര്‍ക്കെറ്റിംഗ് തീരുമാനം.ദുബായിലുള്ള ഖസ്രാജി മുടി ഒപ്പിച്ചെടുത്ത ബോബെയിലുള്ള ജാലെ വലയില്‍ നിന്നും കാന്തപുരം വിരുദ്ധ സുന്നികളും മുടി വാങ്ങി ഉസ്താദിന്റെ തട്ടിപ്പ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.നബിയുടെ മുടിക്ക് നിഴലുണ്ടാവില്ല എന്നതും, കത്തിച്ചാല്‍ കത്തില്ല എന്ന വാദവും നില നില്‍ക്കെ കത്തിക്കുന്നത് ഇസ്ലാമിക വിരുധമാനെന്ന വാദമാണ് കാന്തപുരം പത്രക്കാരോട് തട്ടി വിട്ടത്.മരിച്ചു പോയ മഹാന്മാരുടെ പേരില്‍ ഉണ്ടാക്കിയ ബിംബങ്ങളും, വിഗ്രഹങ്ങളും തച്ചുടച്ചു ലോക സ്രഷ്ടാവായ ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കാന്‍ ഹസ്രത്ത്‌ ഇബ്രാഹിം നബി ആഹ്വാനം ചെയ്തതൊന്നും ഈ മുടി കച്ചവടതിനിടയില്‍ ഉസ്താദ്‌ ഓര്‍ക്കില്ല.കബറുകള്‍ കെട്ടി പോക്കുന്നതിനെയും അവ ആരാധനാ കേന്ദ്രമാക്കുന്നതിനെയും ശക്തമായി എതിര്‍ത്ത പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മുടിയുടെ പേരില്‍ പള്ളി ഉണ്ടാക്കുന്ന കാന്തപുരം ആത്മീയ കച്ചവടത്തിന്റെ പതിനെട്ടല്ല.... നൂറ്റിപതിനെട്ടടവും പയറ്റി തെളിഞ്ഞ ആളായതിനാല്‍ നാല്പതു കോടിയുടെ പള്ളി ഒരു വിഷയമെയല്ലെന്നു മാര്കെട്ടിംഗ് വിദഗ്ദര്‍ ഉപദേശിച്ചിട്ടുണ്ട്.ഇത്തരം കാര്യങ്ങള്‍ തട്ടിപ്പാണെന്ന് അനികല്‍ക്കരിയാമെങ്കിലും  എതിരാളികളോട് വളര്‍ത്തിയെടുത്ത ശത്രുത ഈ തട്ടിപ്പിന് കൂട്ട് നില്‍ക്കാന്‍ അവരെയും പ്രേരിപ്പിക്കുന്നു.ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ നിന്നാല്‍ തന്റെ കച്ചവടത്തിലെ തട്ടിപ്പ് വെളിച്ചതാകുമെന്നു ഭയക്കുന്ന ഉസ്താദ് കേരളത്തിലെ പുലി തന്നെ...എവന്‍ പുലിയാണ് കേട്ടോ.. ..
വിഗ്രഹങ്ങളുടെ മുന്‍പിലും, അമ്മയുടെ കാല്പടങ്ങളിലും  നമിക്കുന്ന ആളുകളെ ഇനി ഉസ്താദിന്റെ ആളുകള്‍ കുറ്റം പറയുമോ..ആവോ?സ്വരൂപമില്ലാത്ത ഏക ദൈവ വിശ്വാസികളായ ഇസ്ലാമിന്റെ ആളുകള്‍ക്ക് കുറച്ചു കാലം ഇയാളെയും സഹിക്കണം.അനുയായികള്‍ ഒരുപാടുണ്ട്..പണം എത്ര എത്ര?ലക്ഷക്കണക്കിന്‌ കേരള മുസ്ലിംസ് ഗള്‍ഫില്‍...അവരുടെ വരുമാനത്തിന്റെ നൂറിലൊന്നു മത കച്ചവടത്തിന് ഉപയോഗിക്കുന്നതില്‍ ആര്‍ക്കാണിത്ര ചേദം? കേരളത്തില്‍ ആത്മീയ കച്ചവട മേഖലയിലേക്ക് ഇനിയും ആളുകള്‍ ക്യുവിലാണ്.ഹിമവല്‍ ബട്രാനന്ത സ്വാമികളും, സന്തോഷ്‌ മാധവ സ്വാമികളും കാന്തപുരതെക്കാള്‍ എത്ര ഭേദം?ഇവരൊന്നും ആത്മീയ തട്ടിപ്പിന് രാമനെയോ, കൃഷ്ണനെയോ,മുഹമ്മദ്‌ നബിയെയോ, യേശുവിനെയോ ഉപയോഗിച്ചില്ല...മന്ത്ര-തന്ത്ര സിദ്ധ തട്ടിപ്പുകള്‍......താന്‍ കാന്തപുരം 
എ.പി സുന്നിയാനെന്നു പറഞ്ഞിരുന്ന ടി.കെ.ഹംസയെങ്കിലും ഈ മുടിയെ പറ്റി അഭിപ്രായം പറഞ്ഞിരുന്നുവെങ്കില്‍??

Thursday 26 January 2012

Stroke





A stroke is a condition where a blood clot or ruptured artery or blood vessel interrupts blood flow to an area of the brain. A lack of oxygen and glucose (sugar) flowing to the brain leads to the death of brain cells and brain damage, often resulting in an impairment in speech, movement, and memory. 

The two main types of stroke include ischemic stroke and hemorrhagic stroke. Ischemic stroke accounts for about 75% of all strokes and occurs when a blood clot, or thrombus, forms that blocks blood flow to part of the brain. If a blood clot forms somewhere in the body and breaks off to become free-floating, it is called an embolus. This wandering clot may be carried through the bloodstream to the brain where it can cause ischemic stroke. A hemorrhagic stroke occurs when a blood vessel on the brain's surface ruptures and fills the space between the brain and skull with blood (subarachnoid hemorrhage) or when a defective artery in the brain bursts and fills the surrounding tissue with blood (cerebral hemorrhage). Both result in a lack of blood flow to the brain and a buildup of blood that puts too much pressure on the brain. 

The outcome after a stroke depends on where the stroke occurs and how much of the brain is affected. Smaller strokes may result in minor problems, such as weakness in an arm or leg. Larger strokes may lead to paralysis or death. Many stroke patients are left with weakness on one side of the body, difficulty speaking, incontinence, and bladder problems.




Who gets stroke?

Anyone can suffer from stroke. Although many risk factors for stroke are out of our control, several can be kept in line through proper nutrition and medical care. Risk factors for stroke include the following:
  • Over age 55
  • Male
  • African American, Hispanic or Asian/Pacific Islander
  • A family history of stroke
  • High Blood Pressure
  • High Cholesterol
  • Smoking cigarettesiabetis
  • Obesityand overweight
  • Cardiovascular disease
  • A previous stroke ortransient ischemich attack. (TIA)
  • High levels of homocysteine (an amino acid in blood)
  • Birth control use or other hormone therapy
  • Cocaine use
  • Heavy use of alcohol

What causes stroke?

Ischemic strokes are ultimately caused by a thrombus or embolus that blocks blood flow to the brain. Blood clots (thrombus clots) usually occur in areas of the arteries that have been damaged by atherosclerosis from a buildup of plaques. Embolus type blood clots are often caused by atrial fibrillation- an irregular pattern of heart beat that leads to blood clot formation and poor blood flow. 
Hemorrhage strokes can be caused by uncontrolled high blood pressure, a head injury,oraneurysms High blood pressure is the most common cause of cerebral hemorrhage, as it causes small arteries inside the brain to burst. This deprives brain cells of blood and dangerously increases pressure on the brain. 

Aneurysms - abnormal blood-filled pouches that balloon out from weak spots in the wall of an artery - are the most common cause of subarachnoid hemorrhage. If an aneurysm ruptures, blood spills into the space between the surfaces of the brain and skull, and blood vessels in the brain may spasm. Aneurysms are often caused or made worse by high blood pressure. 

A study found that Single Gene Defect Can Lead To Stroke And Deadly Diseases Of The Aorta And Coronary Arteries.

A less common from of hemorrhage stroke is when an arteriovenous malformation (AVM) ruptures. AVM is an abnormal tangle of thin-walled blood vessels that is present at birth.

A study found that that migraines increase stroke risk during pregnancy.

What are the symptoms of stroke?

Within a few minutes of having a stroke, brain cells begin to die and symptoms can become present. It is important to recognize symptoms, as prompt treatment is crucial to recovery. Common symptoms include:
  • Dizziness, trouble walking, loss of balance and coordination
  • Speech problems
  • Numbness, weakness, or paralysis on one side of the body
  • Blurred, blackened, or double vision
  • Sudden severe headache.
Smaller strokes (or silent strokes), however, may not cause any symptoms, but can still damage brain tissue. 

A possible sign that a stroke is about to occur is called a transient ischemic attack (TIA) - a temporary interruption in blood flow to part of the brain. Symptoms of TIA are similar to stroke but last for a shorter time period and do not leave noticeable permanent damage.

A study found  that women are more likely to experience non-traditional stroke symptoms.

How is stroke diagnosed?

A stroke is a medical emergency, and anyone suspected of having a stroke should be taken to a hospital immediately so that tests can be run and the correct treatment can be provided as quickly as possible. 

Physicians have several tools available to screen for stroke risk and diagnose an active stroke. These include:

  • Physical assessment - blood pressure tests and blood tests to see cholesterol levels, blood sugar levels, and amino acid levels
  • Ultrasound - a wand waved over the carotid arteries in the neck can provide a picture that indicates any narrowing or clotting
  • Arteriography - a catheter is inserted into the arteries to inject a dye that can be picked up by X-rays
  • Computerized tomography (CT) scan - a scanning device that creates a 3-D image that can show aneurysms, bleeding, or abnormal vessels within the brain
  • Magnetic resonance imaging (MRI) - a magnetic field generates a 3-D view of the brain to see tissue damaged by stroke
  • CT and MRI with angiography - scans that are aided by a dye that is injected into the blood vessels in order to provide clearer and more detailed images
  • Echocardiography - an ultrasound that makes images of the heart to check for embolus

How is stroke treated?

The primary goal in treating ischemic stroke is to restore blood flow to the brain. This will be attempted using blood clot-busting drugs such as aspirin, heparin, or tissue plasminogen activators that must be administered within three hours of the stroke. In addition, surgical procedures may be performed that can open up or widen arteries. These include carotid endarterectomy (removal of plaque and widening of the carotid artery) and angioplasty (a balloon that widens the cartoid artery and is held open with a metallic mesh tube called a stent).

A study found that cholesterol lowering drugs can prevent stroke recurrence.

Hemorrhagic stroke is treated differently than ischmic stroke. Surgical methods used to treat this stroke variant include aneurysm clipping, aneurysm embolisation, and arteriovenous malformation (AVM) removal. Aneurysm clipping consists of a small clamp placed at the base of the aneurysm that isolates it from the circulation of it's attached artery and keeps the aneurysm from bursting or re-bleeding. Aneurysm embolisation (coiling) uses a catheter inserted into the aneurysm to deposit a tiny coil that coil fills the aneurysm, causing clotting and sealing off the aneurysm off from arteries. AVM removal is a surgical procedure to remove usually smaller AVMs or AMVs that are in more accessible portion of the brain in order to eliminate the risk of rupture. 

US researchers found that patients who had experienced strokes as long as six months earlier were able to regain brain function through the help of a novel robotic device that theysqueesed  with their hand.
Most stroke victims will require rehabilitation after the event. A person's condition is generally dependent on the area of the brain and the amount of tissue that was damaged. It is common for the rehabilitation process to include speech therapy, occupational therapy, physical therapy  and family education.

A study carried out by researchers  at the university of chicago  found that Tai Chi helped stroke victims regain balance.

A new study found that that the short window of time to treat stroke patients can be expanded.

 A stroke patient was intravenously injected with his bonemarrow blood cells  as part of a research trial at The University of Texas Medical School at Houston.

How can stroke be prevented?

One way to prevent a stroke is to notice a transient ischemic attack (TIA) - orministroke - that provides symptoms similar to stroke. Knowing the symptoms of stroke can lead to earlier treatment and better recovery. 

Much of stroke prevention is based on living a healthy lifestyle. This includes:

  • Knowing and controlling blood pressure
  • Finding out if you have atrial fibrillation
  • Not smoking
  • Lowering cholesterol, sodium, and fat intake
  • Following a healthy diet
  • Drinking alcohol only in moderation
  • Treating diabetes properly
  • Exercising regularly. Moderate aerobic fitness can reduce stroke risk, a study found.
  • Managing stress
  • Not using drugs
  • A study found that drinking three cups of tea per day reduces the risk of stroke
  • Taking preventive medications such as anti-platelet and anticoagulant drugs to prevent blood clots


Thursday 19 January 2012

ലണ്ടന്‍ ഒളിമ്പിക്സിലെ പോലിസ് കഥ

                       പഴയ കേരള പോലിസ് തമാശ കഥ.




രണ്ടു പതിറ്റാണ്ട് മുന്പെയുള്ള കേരള പോലിസിനെ കുറിച്ചുള്ള ഒരു ചെറു കഥ.

ഇത് പോലീസിനു ഒറ്റികൊടുത്തു സൈബര്‍ പോലിസിനെ കൊണ്ട് എന്നെ പോക്കാന്‍  നോക്കരുത് കേട്ടോ....

വേദി>>>>>ലണ്ടന്‍ ഒളിമ്പിക്സ് >>>>

കാട്ടില്‍ നിന്നും ഒരു സിംഹത്തെ പിടിച്ചു കൊണ്ട് വരാനുള്ള മത്സരത്തിന്റെ ഒന്നാം റൌണ്ട്.

ഒന്നാം റൌണ്ടില്‍ അമേരികന്‍ പോലിസ്, ചൈനയുടെ പോലിസ്,ഇന്ത്യയെ പ്രധിനീകരിച്ചു> കേരള പോലിസ്.

ആദ്യം അമേരികന്‍ പോലീസിന്റെ ഊഴം> നാല് മണിക്കൂര്‍ കൊണ്ട് കാട്ടില്‍ നിന്നും അവര്‍ ഒരു സിംഹത്തെ പിടിച്ചു തങ്ങളുടെ മികവു തെളിയിച്ചു.

രണ്ടാം ഊഴം ചൈന പോലിസിന്റെത്> ആറ് മണിക്കൂറിനകം കാട്ടില്‍ നിന്നും അവര്‍ ഒരു സിംഹത്തെ പിടിച്ചു കൊണ്ട് വന്നു.

മൂന്നാമതായി ഇന്ത്യന്‍ പോലിസ്നു വേണ്ടി ഇറങ്ങിയ കേരള ടീം സിംഹത്തെ പിടിക്കാനായി 

കാട്ടിലേക്ക് പുറപ്പെട്ടു> നാല് മണിക്കൂറായി>ആറ് മണിക്കൂറായി>എട്ടായി>പത്തായി>
പന്ത്രണ്ടായി>ഒരു ദിവസമായി>

അവസാനം കേരള പോലിസിനെ സിംഹങ്ങള്‍ പിടിച്ചോ എന്നറിയാന്‍ 
പുറപ്പെട്ട അന്ന്വേഷണ സംഘം കാട്ടില്‍ കണ്ട കാഴ്ച>

കേരള പോലിസ് ഒരു കരടിയെ പിടിച്ചു കൊണ്ട്പ ചോദ്യം ചെയ്യുന്നു>  പറയെടാ  രാസ്കള്‍ ......നീ തന്നെയല്ലേ സിംഹം.> ???

Sunday 15 January 2012

പിള്ളക്ക് പള്ള പ്രശ്നം.പത്തനാപുരം കുട്ടി കൊമ്പന്‍ മന്ത്രി സ്ഥാനത്ത് തുടരും.

പിള്ളക്ക് പള്ള പ്രശ്നം.പത്തനാപുരം കുട്ടി കൊമ്പന്‍  മന്ത്രി സ്ഥാനത്ത് തുടരും.


കേരള കോണ്‍ഗ്രെസ്സു (ബി)=(പള്ള വിഷയ ഗ്രൂപ്പ്‌  )യില്‍ ഉരുണ്ടു കൂടിയ പ്രതിസന്ധി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്  പുതിയ ഭീഷണി.മുല്ലപെരിയാരും, കൊച്ചി മെട്രോ പ്രശ്നവും തീര്‍ത്തു  അച്ചു സഘാവിന്റെ അഞ്ചു വര്‍ഷ ഭരണത്തിന്റെ പിന്നംപുറത്തേക്കു നീങ്ങി പന്ത് തട്ടാന്‍ ശ്രമിച്ചപ്പോഴേക്കും മദയാനയുടെയും  ,പത്തനാപുരം കുട്ടികൊമ്പന്റെയും പുതിയ നീക്കങ്ങള്‍ സൃഷ്‌ടിച്ച ആഘാതത്തില്‍ യു ഡി എഫ് വിറങ്ങലിക്കുന്നു.പത്തനാപുരം ഗണേശന്റെ പിന്നിലുള്ള കോക്കസ് പിള്ളയെയും,പാര്ടിക്കാരെയും അവഗണിച്ചു  സ്വന്തം നിലക്ക് തീരുമാനമെടുക്കുന്നതും, കൂടിയാലോചന പാര്‍ടിയില്‍ ഇല്ലാത്തതും, പിള്ളയെ സമീപിക്കാതെ ആളുകള്‍ മന്ത്രി ഗണേശന്റെ പിന്നില്‍ അണി നിരക്കുന്നതും കുടുംബ പോരിലേക്ക് നീങ്ങുന്നതും അധികാര വടം വലിയുടെ പുത്തന്‍ അദ്ധ്യായങ്ങള്‍ രചിക്കുന്നത്‌ ..അച്ഛന്റെ അധികാര മോഹം നന്നായറിയുന്ന പുത്രന് യു.ഡി.എഫ് സംവിദാനത്തില്‍ വില പേശാന്‍ എം.എല്‍. എ സ്ഥാനം ഉള്ളപ്പോള്‍ പിള്ളയുടെ കൈവശം ഉള്ളത് സമസ്ത കേരള നായന്മാരുടെ ആസ്ഥാനമായ പെരുന്നയിലെ സ്വാദീനം മാത്രം.അവരാകട്ടെ കൈവശമുള്ള മനെജുമെന്ടു സ്കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ടും, അധ്യാപക പാകേജു വിഷയത്തിലും  സര്‍ക്കാരുമായി ഒളി യുദ്ധ തിരക്കില്‍.ഇനിയുള്ള കാലം കാരണവരായി തറവാട്ടില്‍ ഇരിക്കാമെന്ന് പിള്ള വിചാരിച്ചെങ്കിലും തന്നെ മൈന്‍ഡ് പോലും ചെയ്യാതെ കുട്ടിയാന മരം വലി തുടങ്ങിയതാണ്‌ മദയാനയെ ചൊടിപ്പിച്ചത്.ദിവസം ഇരുപത്തി നാല് മണിക്കൂറും   ഓഫീസ് തുറന്നു നാല് മണിക്കൂര്‍ മാത്രം ഉറങ്ങുന്ന ചാണ്ടി സാറിന്റെ ഉറക്കം കെടുത്താന്‍ പിള്ളയുടെ പള്ള പ്രശ്നം കാരണമായതായി "ഗണേശന് മന്ത്രിസ്ഥാനത് തുടരാം "എന്ന മുഖ്യന്റെ പ്രസ്താവനയിലൂടെ വായിക്കാം.ഗണേശനും കൊക്കസും അഴിമതി നടത്തുകയാണെന്നും,പാര്‍ടി പ്രവര്‍ത്തകരെ മൈന്‍ഡ് ചെയ്യുന്നില്ലെന്നും പിള്ളയുടെ അനുയായികള്‍ ആരോപിക്കുമ്പോള്‍ "താന്‍ പാര്‍ടി പിന്തുണയില്ലാതെ പത്തനാപുരത്ത് സ്വതന്ത്രനായി മത്സരിച്ചാലും  ജയിക്കുമായിരുന്നുവെന്ന" കുട്ടി കൊമ്പന്റെ തട്ടി വിടലും എല്ലാം ചേര്‍ന്ന് മലയാളികള്‍ക്ക് പുതിയ രാഷ്ട്രീയ നാടകങ്ങള്‍ കാണാന്‍ അവസരമൊരുക്കുകയാണ്.അതിനിടെ വി.എസിനെതിരെയുള്ള നീക്കങ്ങളില്‍ യു.ഡി.എഫ് വീണ്ടും പിടി മുറുക്കുകയാണ്.ആറന്മുളയില്‍ സ്വകാര്യ വിമാനത്താവളത്തിന് വി.എസ് ഇരുപതു കോടിയുടെ ഇളവു അനുവദിച്ചു എന്നതും,പുത്രന്‍ അരുണ്‍ കുമാര്‍ തനിക്കു ഐ എച്ച് ആര്‍ ഡി ദയടരക്ടരാവാന്‍ മന്ത്രി ബേബിയും അച്ഛനും സഹായിച്ചു എന്നതും, സോമന്റെ ഭൂമി നല്കിയതും  , അതിന്റെ വില്പനാവകാശം നല്കിയതും,ടാറ്റ സെന്റെര്‍ റിലയന്‍സിനു ചുള് വിലക്ക് നല്‍കിയതുമാണ് വി.എസിന്റെ ഇമേജിന് കളങ്കം ചാര്തിയതെങ്കില്‍ പിറവം ഉപ തിരഞ്ഞെടുപ്പില്‍ വോട്റെര്‍മാരെ മയക്കാന്‍ എന്താവും പാര്‍ടികള്‍ കരുതി വെച്ചിട്ടുണ്ടാവുക?വാല്‍കഷണം."രണ്ടാള്‍ കുതിരയെ ഓടിക്കുമ്പോള്‍ ഒരാള്‍ പുറകില്‍ ഇരിക്കേണ്ടി വരും."

Tuesday 10 January 2012

Migraine Headache - migraine


Migraine

Headache - migraine








A migraine is a common type of headache that may occur with symptoms such as nausea, vomiting, or sensitivity to light. In many people, a throbbing pain is felt only on one side of the head.
Some people who get migraines have warning symptoms, called an aura, before the actual headache begins. An aura is a group of symptoms, including vision disturbances, that are a warning sign that a bad headache is coming.

Causes, incidence, and risk factors


Migraine headaches tend to first appear between the ages of 10 and 45. Sometimes they may begin later in life.
  • Migraines occur more often in women than men,
  • Migraines may run in families.
  • Some women, but not all, may have fewer migraines when they are pregnant.
A migraine is caused by abnormal brain activity, which is triggered by stress, certain foods, environmental factors, or something else. However, the exact chain of events remains unclear. Today, most medical experts believe the attack begins in the brain, and involves various nerve pathways and chemicals. The changes affect blood flow in the brain and surrounding tissues.
Migraine attacks may be triggered by:
  • Alcohol
  • Allergic reactions
  • Bright lights
  • Certain odors or perfumes
  • Changes in hormone levels (which can occur during a woman's menstrual cycle or with the use of birth control pills)
  • Changes in sleep patterns
  • Exercise
  • Loud noises
  • Missed meals
  • Physical or emotional stress
  • Smoking or exposure to smoke
Certain foods and preservatives in foods may trigger migraines in some people. Food-related triggers may include:
  • Any processed, fermented, pickled, or marinated foods
  • Baked goods
  • Chocolate
  • Dairy products
  • Foods containing monosodium glutamate (MSG)
  • Foods containing tyramine, which includes red wine, aged cheese, smoked fish, chicken livers, figs, and certain beans
  • Fruits (avocado, banana, citrus fruit)
  • Meats containing nitrates (bacon, hot dogs, salami, cured meats)
  • Nuts
  • Onions
  • Peanut butter
This list may not include all triggers.
True migraine headaches are not a result of a brain tumor or other serious medical problem. However, only an experienced health care provider can determine whether your symptoms are due to a migraine or another condition.

Symptoms


Vision disturbances, or aura, are considered a "warning sign" that a migraine is coming. The aura occurs in both eyes and may involve any or all of the following:
  • A temporary blind spot
  • Blurred vision
  • Eye pain
  • Seeing stars or zigzag lines
  • Tunnel vision
Not every person with migraines has an aura. Those who do usually develop one about 10 - 15 minutes before the headache. However, it may occur just a few minutes to 24 hours beforehand. A headache may not always follow an aura.
Migraine headaches can be dull or severe. The pain may be felt behind the eye or in the back of the head and neck. For many patients, the headaches start on the same side each time. The headaches usually:
  • Feel throbbing, pounding, or pulsating
  • Are worse on one side of the head
  • Start as a dull ache and get worse within minutes to hours
  • Last 6 to 48 hours
Other symptoms that may occur with the headache include:
  • Chills
  • Increased urination
  • Fatigue
  • Loss of appetite
  • Nausea and vomiting
  • Numbness, tingling, or weakness
  • Problems concentrating, trouble finding words
  • Sensitivity to light or sound
  • Sweating
Symptoms may linger even after the migraine has gone away. Patients with migraine sometimes call this a migraine "hangover." Symptoms can include:
  • Feeling mentally dull, like your thinking is not clear or sharp
  • Increased need for sleep
  • Neck pain

Signs and tests


Your doctor can diagnose this type of headache by asking questions about your symptoms and family history of migraines. A complete physical exam will be done to determine if your headaches are due to muscle tension, sinus problems, or a serious brain disorder.
There is no specific test to prove that your headache is actually a migraine. However, your doctor may order a brain MRI or CT scan if you have never had one before or if you have unusual symptoms with your migraine, including weakness, memory problems, or loss of alertness.
An EEG  may be needed to rule out seizures. A lumbar puncture (spinal tap) might be done

Treatment


There is no specific cure for migraine headaches. The goal is to prevent symptoms by avoiding or changing your triggers.
A good way to identify triggers is to keep a headache diary. Write down:
  • When your headaches occur
  • How severe they are
  • What you've eaten
  • How much sleep you had
  • Other symptoms
  • Other possible factors (women should note where they are in their menstrual cycle)
For example, the diary may reveal that your headaches tend to occur more often on days when you wake up earlier than usual. Changing your sleep schedule may result in fewer migraine attacks.
When you do get migraine symptoms, try to treat them right away. The headache may be less severe. When migraine symptoms begin:
  • Drink water to avoid dehydration, especially if you have vomited
  • Rest in a quiet, darkened room
  • Place a cool cloth on your head
Many different medications are available for people with migraines. Medicines are used to:
  • Reduce the number of attacks
  • Stop the migraine once early symptoms occur
  • Treat the pain and other symptoms
REDUCING ATTACKS
If you have frequent migraines, your doctor may prescribe medicine to reduce the number of attacks. Such medicine needs to be taken every day in order to be effective. Such medications may include:
  • Antidepressants such as amitriptyline.
  • Blood pressure medicines such as beta blockers (propanolol) or calcium channel blockers (verapamil)
  • Seizure medication such as valproic acid,, gabapentin, and topiramate.
  • Selective norepinephrine uptake inhibitor (SNRIs) such as venlafaxine.
Botulinum toxin (Botox) injections may also help reduce migraine attacks.
STOPPING AN ATTACK
Other medicines are taken at the first sign of a migraine attack. Over-the-counter pain medications such asacetaminophen,, ibuprofen,, or aspirin are often helpful, especially when your migraine is mild. If these don't help, ask your doctor about prescription medications. (Be aware, however, that overuse or misuse of such pain medications may result in rebound headaches.Chronic rebound headaches typically occur in people who take pain medications more than 3 days a week on an ongoing basis.)
Your doctor can select from several different types of medications, including:
  • Triptans -- the most frequently prescribed medicines for stopping migraine attacks -- such as almotriptan(Axert)frovatriptan,(Frova),rizatriptan (Maxalt), sumatriptan (Imitrex), and zolmitriptan (Zomig)
  • Ergots such as dihydroergotamine or ergotamine with caffeine (Cafergot)
  • Isometheptene (Midrin)
These medications come in different forms. Patients who have nausea and vomiting with their migraines may be prescribed a nasal spray, suppository, or injection instead of pills.
Some migraine medicines narrow your blood vessels and should not be used if you are at risk for heart attacks or have heart disease, unless otherwise instructed by your health care provider. Ergots should not be taken if you are pregnant or planning to become pregnant, because they can cause serious side effects to an unborn baby.

TREATING SYMPTOMS

Other medications are primarily given to treat the symptoms of migraine. Used alone or in combinations, these drugs can reduce your pain, nausea, or emotional distress. Medications in this group include:
  • Nausea medicines such as prochlorperazine,
  • Over-the-counter pain relievers such as acetaminophen,(Tylenol)
  • Sedatives such as butalbital
  • Narcotic pain relievers such as meperidine.
  • Nonsteroidal anti-inflammatory drugs (NSAIDs) such as ibuprofen
If you wish to consider an alternative, feverfew is a popular herb for migraines. Several studies, but not all, support using feverfew for treating migraines. If you are interested in trying feverfew, make sure your doctor approves. Also, know that herbal remedies sold in drugstores and health food stores are not regulated. Work with a trained herbalist when selecting herbs.